Wednesday, December 22, 2010

വണ്ടിക്കാള

22. വണ്ടിക്കാള


മൂളിയും ഞെരങ്ങിയും
സിഗ്നനുകളിൽ കാത്തുനിന്നും
കിതച്ചും കുതിച്ചും
എവിടേയ്ക്കെന്നറിയാതെ
നടന്നു നീങ്ങുന്ന
ഒരു വണ്ടിക്കാളയാണു
പ്രണയം