22. വണ്ടിക്കാള
മൂളിയും ഞെരങ്ങിയും
സിഗ്നനുകളിൽ കാത്തുനിന്നും
കിതച്ചും കുതിച്ചും
എവിടേയ്ക്കെന്നറിയാതെ
നടന്നു നീങ്ങുന്ന
ഒരു വണ്ടിക്കാളയാണു
പ്രണയം
മൂളിയും ഞെരങ്ങിയും
സിഗ്നനുകളിൽ കാത്തുനിന്നും
കിതച്ചും കുതിച്ചും
എവിടേയ്ക്കെന്നറിയാതെ
നടന്നു നീങ്ങുന്ന
ഒരു വണ്ടിക്കാളയാണു
പ്രണയം
3 comments:
ഞാന്‍ ആദ്യം ആണ് ഇവിടെ.ആദ്യത്തെ കമന്റും.നല്ല കവിത.
വണ്ടിക്കാളയുടെ ജന്മം പറഞ്ഞാല്‍ തീരാത്തത്.പ്രണയത്തിന്റെയും
പുതു വത്സര ആശംസകള്‍.
എന്നിട്ട് അവസാനം കത്തി കഴുത്തിൽ തന്നെ വീഴുമല്ലോ..അല്ലേ..!
ഹഹ്ഹ അത് കൊള്ളാം പ്രണയത്തിനു പുതിയൊരു നിരീക്ഷണം !!
Post a Comment